നെടുമങ്ങാട് . ജില്ലാ ആശുപത്രിയിൽ ഗർഭസ്ഥശിശുവിന്റെ മരണവുമായി ബന്ധപ്പെട്ട് ചൊ വ്വാഴ്ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ സമരം അവസാനിപ്പി ച്ചതു രാത്രി 12.30ന്. ഡോക്‌ടർ ക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ്, ബിജെപി പ്രവർ ആകരാണു സമരം സംഘടിപ്പിച്ചത്
രാത്രി 9ന് ആരോഗ്യവകുപ്പ് ഡയറക്ടർ കെ.ജെ.റീന, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ബി ദുന്ദു മോഹൻ, ആർസിഎച്ച് ജില്ലാ : മേധാവി ഡോ.ശിൽപ ബാബു തോമസ്, ഡോ.അനൂപ് തുടങ്ങി യവർ എത്തിയിരുന്നു. ഡോ.ബി ന്ദു സുന്ദറിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുമെ ന്നു രാത്രി 12.30ന് ആരോഗ്യവകുപ്പ് ഡയറക്‌ടർ സമരക്കാരെ അറിയിച്ചു.
മെഡിക്കൽ കോളജ് എസ്എടി ആശുപ്രതിയിൽ നി ന്നുള്ള മെഡിക്കൽ സംഘം അന്വേഷണം നടത്തുമെന്നും ഡി എംഒയ്ക്ക് 2 പരാതികൾ കിട്ടിയി ട്ടുണ്ടെന്നും ഡോ റീന പറഞ്ഞു. ഇതിലും അന്വേഷണം നടത്തി വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും ഉറപ്പു നൽകിയശേഷമാണു പ്രതിഷേ ധക്കാർ പിരിഞ്ഞുപോയത്. ഇന്ന ലെ രാവിലെ മൃതദേഹം പോ സ്‌റ്റ്‌മോർട്ടത്തിന് എടുത്തപ്പോൾ രക്ഷിതാക്കൾ പ്രതിഷേധിച്ചു. ഡോ.ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്യാതെ മൃതദേ ഹം വിട്ടുതരില്ലെന്നു പറഞ്ഞതോടെയാണു പ്രതിഷേധം വീണ്ടും കനത്തത്




