ബെംഗളൂരു. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത വീട്ടമ്മയ്ക്ക് കോടതി വിധിയുടെ പിൻബല ത്തിൽ വൃക്ക ദാനം ചെയ്ത് മലയാളി ഡോക്‌ടർ. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഗൈന ക്കോളജിസ്‌റ്റായി ജോലി ചെയ്യുമ്പോൾ 2014ലാണ് തങ്കം സുബ്രഹ്‌മണ്യം അയവദാനത്തിനു സമ്മതപ്രതം നല്‍കിയത് 3 വര്‍ഷം മുന്‍പ് മുന്‍പരിചയമില്ലാത്തെ 24 വയസ്സുകാരന് വ്യക്കദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചെങ്കിലും നിയമ കുരുക്ക് വില്ലനായി.
രക്തബന്ധ ത്തിലുള്ളവർക്കു മാത്രമേ അവയവ ദാനത്തിന് അനുമതി ലഭിക്കൂ എന്ന ഉത്തരവായിരുന്നു തടസ്സം. ഇതിനെതിരെ തങ്കും ഹൈക്കോടതിയിൽ ഹർജി നൽകി. ഡിസംബറിൽ അപരിചിതരായ രോഗികൾ ക്ക് വൃക്കദാനം ചെയ്യാനുള്ള അനുമതി ഹൈക്കോടതി നൽകി. ശസ്ത്രക്രിയക്കു ശേഷം വീട്ടിൽ വിശ്രമിക്കുന്ന തിരുവനന്തപുരം പി. ടി.പി നഗർ സ്വദേശി തങ്കും അവയവദാന പ്രചാരണം തുടർന്നും നടത്തുമെന്ന് അറിയിച്ചു.




